പോസ്റ്റുകള്‍

വഹാബിസം ഭാഗം 2

*വഹ്ഹാബിസം ലോകത്ത് ഉണ്ടായത് എങ്ങിനെ*        *ഭാഗം.2* *കെണിയിൽ വീണ ഇബ്നു അബ്ദുൽ വഹ്ഹാബ്* വർഷങ്ങൾക്ക് മുമ്പ് പരിചയപ്പെട്ട അഹമ്മദ് അഫന്തിയുമായിട്ടുള്ള ഹാംഫറിന്റെ ബന്ധം ഇസ്‌ലാമിന്റെ ഇസ്സത്തു മനസ്സിലാക്കാൻ പര്യാപ്തമായിരുന്നു . മുസ്ലിം ദൈനം ദിന ചര്യകളും ആത്മീയ ചൈതന്യങ്ങളും മനസ്സിലാക്കിയത്തിൽ നിന്നും വിഭിന്നമായിരുന്നു ഇബ്നു അബ്ദുൽ വഹ്ഹാബിന്റേത് ഇത് തന്നെയാണ് ഇദ്ദേഹത്തിന്റെ ചാപല്യമായി ഹാംഫർ മനസ്സിലാക്കിയതും. ഭിന്നതാക്കുവേണ്ടി ഇദ്ദേഹത്തിലൂടെ ശ്രമങ്ങൾ ആരംപിച്ചു. ഹംഫർ തുടരുന്നു . ഇബ്നു അബ്ദുൽ വഹ്ഹാബിനെ ഇഷ്ട്ട പ്രിയനാക്കാൻ ഞാൻ പലതും പ്രകടിപ്പിക്കുകയും പലപ്പോഴും അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്തിരുന്നു. താങ്കൾ നബിയുടെ കാലത്ത് ജീവിച്ചിരുന്നു വെങ്കിൽ താങ്കളെ നബി തങ്ങൾ ഖലീഫ ആക്കുമായിരുന്നു എന്നുവരെ ഞാൻ അദ്ദേഹത്തെ സുഖിപ്പിക്കുമായിരുന്നു ഇതിനിടയിൽ ഞാൻ എന്റെ ഉദ്യമം തുടർന്ന് കൊണ്ടേ ഇരുന്നു ഇസ്‌ലാമിന്റെ ചില ചെയ്തികൾ ചൂണ്ടി കാണിച്ചു അതിനെതിരിൽ നിങ്ങളെപ്പോലെ ഉള്ളവർ പ്രതികരിക്കണമെന്നും അതുവഴി ലോക മുസ്ലിംകളുടെ പിന്തുണ നിങ്ങൾ ആർജിക്കുമെന്നും ഞാൻ അദ്ദേഹത്തെ ധരിപ്പിചിരുന്നു ഇത്തരം ...
*വഹ്ഹാബിസം ലോകത്ത് ഉണ്ടായത് എങ്ങിനെ*           *ഭാഗം1* ശാന്ത സുന്നരമായ ഇസ്‌ലാമിന്റെ ഇസ്സത്തു തകർക്കുവാൻ മുസ്ലിംകളിൽ വിള്ളൽ വീഴ്ത്തുക ഇതിലൂടെ മാത്രമേ ഇസ്‌ലാമിനെ ഉന്മൂലനം നടത്താൻ കഴിയൂ തിരിച്ചറിവാണ് ശത്രുക്കളെ ഈ കൊടും ക്രൂരതക്ക് പ്രേരിപ്പിച്ചത് പ്രശസ്ത ബ്രട്ടീഷ് ചാരൻ ഹാംഫറിന്റെ കോളിളക്കം ഷ്രഷ്ഠിച്ച ഓർമ പുസ്തക സമാഹാരമാണ് (കൺഫ്യുഷൻസ് ഓഫ് സൈപ ) എന്ന ഗ്രന്തം  ഈ ഗ്രന്ഥത്തിന്റെ മലയാള വിവർത്ഥനമാണ്  *ഹാംഫറിന്റെ ഓർമ്മക്കുറിപ്പുകൾ* രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമനി അതിന്റെ മൂല പതിപ്പ് അവരുടെ പത്രമായ സ്പീഗിളിൽ പ്രസിദ്ധീകരിച്ചിരുന്നു  ഇതോടെ ലോകാന്തര ഭാഷയിലേക്ക്  വിവർത്തനം ചെയ്ത ഒരു ഗ്രന്തം  കൂടിയാണ് (കൺഫ്യുഷൻസ് ഓഫ് സൈപ ) ഈ ഗ്രന്ഥത്തിൽ  ഇംഗ്ളീഷ് സാമ്രാജ്യം ഇസ്ലാമിനും മുസ്ലിംകൾക്കും എതിരിൽ നടത്തിയ ഗൂഢ തന്ത്രങ്ങളും ചാതിപ്രയോഗങ്ങളുമാണ് ഈ പുസ്തകത്തിൽ പറയുന്നത് മുസ്ലിം സമുത്തായത്തിൽ ഭിന്നതകളും ചിദ്രതകളും ആഭ്യന്തര കലഹങ്ങളും വളർത്തിയെടുക്കാൻ ശത്രുക്കൾ പദ്ധതി ആവിഷ്കരിച്ചു ഇതിനു വേണ്ടി ബ്രട്ടീഷ് കോമണ് വെൽത്ത് അധികാരപ്പെടുത്തിയ ചാര സംഘത്തിന്റെ തലവനാ...

കളരി

ഇമേജ്
ചരിത്ര വിസ്മൃതികളിലേക്കു ഒരു പക്ഷെ മറയപെട്ടുപോകേണ്ടിയിരുന്ന കളരിപ്പയറ്റ്  ( Kalaripayattu ) സംവിധാനത്തിലെ വ്യെത്യസ്തമായൊരു ശൈലിയാണ്  മധ്യകേരള ( വടക്കൻ, തെക്കൻപോലെ തന്നെ ) മധ്യകേരള ശൈലിയിൽ പ്രാധാന്യമർഹിക്കുന്ന രീതിയാണ്  **കളംചവിട്ടു മുറ** ആയോധനാ - സ്വയം പ്രതിരോധ രീതികളെ വിവിധങ്ങളായ  എണ്ണത്തിലും രൂപത്തിലും കളങ്ങളിലൂടെ ചിട്ടപ്പെടുത്തി ചടുലവും ദൃഢവുമായ ചുവടുമുറ യായി പരിശീലിപ്പിക്കുന്ന  ഈ വിദ്യ മറ്റു  ശൈലികളിൽ നിന്നും തികച്ചും വ്യസ്ത്യസ്ത കൊണ്ടും പ്രായോഗികത കൊണ്ടും വേറിട്ടു നിൽക്കുന്നു.. കളംചവിട്ടു മുറ ഏറെ പ്രെചാരത്തിൽ ഉള്ളതും പരിശീലിപ്പിക്കുന്നതുമായ പൊന്നാനി, എടപ്പാൾ, മലപ്പുറം പ്രേദേശങ്ങളിലൂടെ ഒരു  അന്വേഷണ  യാത്ര... അന്ന്  15/10/2016 മദ്ധ്യ കേരള ( കളം ചവിട്ട്‌ ) വിദ്യയെ കുറിച്ച് അല്പം കൂടി അറിയുവാൻ ആഗ്രെഹിച്ചു.. പോകേണ്ടതും കാണേണ്ടതും അറിയേണ്ടതും ആ ശെരികളിൽ നിന്നും  തന്നെയാകണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു... മഹാനായ ശ്രീ അതവർ ബാപ്പു ഗുരുക്കൾ... 🙏� അദ്ധേഹത്തിന്റെ ചെറുമകനായ മുഹമ്മദ്‌ ഗുരുക്കളുമായി നേരിൽ ഒരു കൂടിക്കാഴ്ച... കൂ...

ഖിയാമത്ത് നാളിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുക

ഇമാം മഹ്ദി (റ) . . . . . . . . ഹിജ്റയുടെ പതിനൊന്നാം വര്‍ഷം റബിഉല്‍ അവ്വല്‍ മാസം നബി തങ്ങള്‍ രോഗശയ്യയിലാണ് . തങ്ങളുടെ എല്ലാമെല്ലാമായ നേതാവിനെ കാണാന്‍ സ്വഹാബികള്‍ നബി തങ്ങളുടെ അടുക്കലേക്ക് ചെന്നു . ദുഃഖം തളം കെട്ടി കിടക്കുന്ന അന്തരീക്ഷം . ആരും ഒന്നും മിണ്ടുന്നില്ല . എങ്ങും കനത്ത നിശ്ലബ്ദത . പലരും കണ്ണുനീര്‍ വാര്‍ക്കുന്നു .ചിലര്‍ ദുഃഖം കടിച്ചിറക്കാന്‍ പാടുപെടുന്നു .അതിനിടയിലാണ് ഫാത്വിമ ബീവി കടന്ന് വന്നത് .ബീവിയുടെ മുഖം വിവര്‍ണമാണ് .മഹതി നേരെ ഉപ്പാന്‍റടുക്കലേക്ക് വന്നിരുന്നു .കണണുകളില്‍ നിന്ന് അശ്രുകണങ്ങള്‍ കവിളിലൂടെ ചാലിട്ടൊഴുകി . നബി തങ്ങള്‍ തലയുയര്‍ത്തി നോക്കുമ്പോള്‍ ഫാത്വിമ ബീവി കരയുകയാണ് . അവിടന്ന് ചോദിച്ചു : ഫാത്വിമാ!എന്തിനാണ് കരയുന്നത് ? അങ്ങേയ്ക്ക് ശേഷം എനിക്കാരാണുളളത് ? നബി (സ) സമാധാനിപ്പിച്ചു : മോളേ , ഫാത്വിമാ . . . നീ എന്തിന് കരയണം ? ഓര്‍ത്ത് നോക്കിയാല്‍ വലിയ ഭാഗ്യവതിയല്ലേ നീ ? നബിമാരുടെ നേതാവ് അന്ത്യപ്രവാചകന്‍ നിന്‍റെ ഉപ്പയാണ് . അളളാഹുവിന്‍റെ സ്നേഹം കരഗതമാക്കിയ വ്യക്തിയാണ് നിന്‍റെ ഭര്‍ത്താവ് അലി(റ) . സ്വര്‍ഗീയ യുവാക്കളുടെ നേതാക്കളാണ് നിന്‍റെ രണ്ട് മക്കള്‍ ഹസന്‍ ,ഹുസൈ...